കൂടുതല്‍ പരിശോധനയ്ക്കായി പ്രതികളുടെ ലാപ്‌ടോപ്പുകള്‍ പരിശോധിച്ചപ്പോഴാണ് വ്യാജ വിസകളുടെയും പാസ്‌പോര്‍ട്ടുകളുടെയും പകര്‍പ്പുകള്‍ കണ്ടെത്തിയതെന്നും ആ വ്യാജ പാസ്‌പോര്‍ട്ടുകളിലൊന്നില്‍ നടി ഐശ്വര്യാ റായുടെ ചിത്രം പതിച്ചിരുന്നുവെന്നും അഭിഷേക് വര്‍മ്മ വ്യക്തമാക്കി.